കംഫർട്ട് ലവൽ മാറുമ്പോൾ
കേക്ക് കച്ചവടം ചെയ്തു മടുത്തപ്പോഴാണ് കമ്പനി ബ്രാൻഡ് പേര് ഉൾപ്പടെ വിറ്റത്. വാങ്ങിയവർ പഴയ ബോർമയ്ക്കു പകരം കേക്കും പേസ്ട്രികളും കുക്കീസും ഉണ്ടാക്കുന്ന പുതിയ ഫാക്ടറിയും ഇതിന്റെയെല്ലാം കയറ്റുമതിയും തുടങ്ങി. പഴയ ഉടമ ഇന്ന് കേക്ക് ഫാക്ടറി കണ്ടാൽ നോക്കി നിന്നു സുദീർഘ....ശ്വാസം വിടാനേ കഴിയൂ. വർഷങ്ങളായി നടത്തുന്നവർക്ക് അവരുടെ ‘കംഫർട്ട് ലവൽ’ വിട്ടു മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണു പാരയാകുന്നത്..ഈ സ്ഥിതി എന്തെന്ന് വിശദമാക്കുന്നു ബുൾസ് ഐ പോഡ്കാസ്റ്റ്